back to top
വിവിധ തരത്തിലുള്ള കടൽ മീനുകൾ, കായൽ മീനുകൾ എന്ന് പറയുമ്പോൾ ഞണ്ട്, കൊഞ്ച്, കണവ, ചെമ്പല്ലി, ആവോലി, അയല, നെത്തോലി, കരിമീൻ, ഹാമൂർ അഥവാ കലവ, വരാൽ, സിലോപ്പി, വളയോട്, വിളമീൻ, സ്പെഷ്യൽ മീൻ കറി .. തലക്കറി തുടങ്ങിയവ. കൂടെ വേണമെങ്കിൽ മരിച്ചീനി എടുക്കാം. ചോറ് വേണമെങ്കിൽ അതും. ചിപ്പി, കക്ക വേണോ അതും ഉണ്ട്. പെറോട്ട, അപ്പമൊക്കെ ഉണ്ട് കേട്ടോ… കൂടെ മീനല്ലാതെ വേറെ കറിയോ. ചിക്കൻ, താറാവ്, ബീഫ്, പോത്ത്, പന്നി … ഇത്രയും വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുമിച്ച്...
Date: 13-10-2018Location: Neyyatinkara | At Alumoodu Jn near to RealValue Super market ഉച്ചയ്ക്ക് അമരവിളയിൽ പോകേണ്ട ഒരാവശ്യം വന്നു. ഭാര്യയെയും പിള്ളേരെയും കൂടെ കൂട്ടി. ഊണിനു നെയ്യാറ്റിൻകര ശരവണ ഭവനിൽ ഇറങ്ങി നെയ്യാറ്റിൻകരയിൽ ഉള്ള സുഹൃത്തും ഊണിൽ പങ്കു ചേർന്നു. 4 ടോക്കൺ എടുത്തു ഊണിനു (70 Rs per head) ഇരുന്നു. ഇളയ കുട്ടി - നിരഞ്ജനക്ക് എടുത്തില്ല. ഊണിനെ പറ്റി ഒറ്റവാക്കിൽ നിസ്സംശയം പറയാം. ഒന്നാന്തരം ഊണ്, നല്ല സർവീസും. ചോറ് നമ്മുടെ ഇഷ്ടം അനുസരിച്ചു കൊണ്ട് വരും....
അരുളകംLocation: Over Bridge Jn, Station Road രാവിലെ ഭാര്യയുമായി ഒരാവശ്യത്തിന് തമ്പാനൂർ പോകേണ്ടി വന്നു. കാപ്പി പുറത്തു നിന്നാകാം എന്ന് തീരുമാനിച്ചു. അതിൻ പ്രകാരം നേരെ അരുളകം എത്തി. സ്ഥലം നമ്മുടെ തമ്പാനൂരിൽ നിന്ന് ഓവർബ്രിഡ്ജിലോട്ടു പോകുന്ന വഴി, ഓവർബ്രിഡ്ജ് എത്തേണ്ട, വലതു വശത്തായി വരും. അല്ലെങ്കിൽ ഇങ്ങനെ പറയാം SMV സ്കൂളിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു തമ്പാനൂരിലോട്ടു പോകുമ്പോൾ ഇടതു വശത്തായി വരും. മസാല ദോശ ആയിട്ടില്ല. അത് കൊണ്ട് പൂരി എടുക്കാൻ പറഞ്ഞു. നല്ല പൂരി (₹ 55). കറികളും എല്ലാം ഇഷ്ടപ്പെട്ടു....
ബോളി സ്വാമിയുടെ കടയെന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥ ബോളി സ്വാമിയുടെ കടയാണോ. ജയ് സീതയുടെ വിശേഷങ്ങളിലേക്ക്.  "1981 ആഗസ്റ്റ് ഒന്നിനാണ് ജയ് സീതാ സ്വീറ്റ്സിൻ്റെ ആരംഭം. സഹോദരങ്ങളായ ശ്രീ സുന്ദരവും ശ്രീ രാമചന്ദ്രനും ചേർന്ന് തുടങ്ങി വച്ച സംരംഭമാണിത്. " അനന്തപുരിയിലെ തെരുവോരങ്ങളിൽ സൈക്കളിൽ യാത്ര ചെയ്ത് താനുണ്ടാക്കുന്ന ബോളിയുടെ രുചി അറിയിച്ച ഒരു ബോളി വിദ്വാനുണ്ടായിരുന്നു. ബോളി സ്വാമിയെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിൻ്റെ കൂടെയാണ് ശ്രീ സുന്ദരവും ബോളി വില്ക്കാനായി ഇറങ്ങിയത്. ബോളി സ്വാമിയിൽ നിന്നാണ് ശ്രീ സുന്ദരം ബോളി ഉണ്ടാക്കാനായി പഠിച്ചത്. ആ സമയത്ത് ബോളി,...
ഇത് Krishna Veni's Samayalarai - 30 വർഷത്തെ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്റായിരുന്ന കോർപ്പറേറ്റ് സെക്ടർ ജോലിയിൽ നിന്ന് രുചിയുടെ ലോകത്തിലേക്ക്. പാരമ്പര്യമായി അമ്മയിൽ നിന്ന് പകർന്ന് കിട്ടിയ കൈപുണ്യവുമായി ഈ തഞ്ചാവൂർ സ്വദേശിനി നമ്മളെയും കാത്തിരിക്കുന്നു. ശ്രീമതി ഇന്ദിരാഗാന്ധി വരെ സന്ദർശനം നടത്തിയിട്ടുള്ള തഞ്ചാവൂരിലെ ഭവനത്തിൽ നിന്ന് IAS ഓഫീസറായിരുന്ന പിതാവ് ടി.വി സ്വാമിനാഥന്റെ ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിലും കൂടെ പോകേണ്ടി വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ 44 വർഷമായി തിരുവനന്തപുരത്ത് തന്നെയാണ് സ്ഥിരതാമസം. പുളിയോധരൈയിൽ കൂടിയാണ് കൃഷ്ണവേണി എന്ന പേര് ആദ്യം കേൾക്കുന്നത്.എന്താണ് ഈ പുളിയോധരൈ? തമിഴ്നാട്ടിൽ...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
mist
27 ° C
27 °
27 °
78 %
1kmh
40 %
Thu
30 °
Fri
31 °
Sat
31 °
Sun
31 °
Mon
32 °
- Advertisement -
Nammude Cake

POPULAR ARTICLES