back to top
അണ്ഡകടാഹം നിറയും അനുഭവിച്ച അറിഞ്ഞ കൊടും രുചികൾ.... മൃദുവാർന്ന പെറോട്ട അടർത്തിയെടുത്ത് ഗുമാ ഗുമായുള്ള പോത്തിൻ പെരട്ടു കഷ്ണങ്ങളിൽ ചേർത്ത് വായിലെ രസമുകളങ്ങളിൽ അലിയിച്ചു ചേർത്ത് കഴിക്കുമ്പോളുള്ള ഭീകര സുഖം. കല്ലാമം - മരച്ചീനിയും അലുവ പോലത്തെ പന്നി തോരനും ചേർന്ന കൂട്ട്. കഠോര രുചി. പൊളിച്ചടുക്കി. നാടൻ കോഴി പെരട്ടു, ഏതു മുടി ചൂടാ മന്നൻമാരോടും കോർത്ത് നിൽക്കുന്ന ഒന്നാന്തരം ഇടി വെട്ട് നാടൻ പെരട്ടു. അപ്പത്തിന്റെ ഗാഢമായ രുചിയുടെ ആശ്ലേഷത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആവില്ല. ചമ്പാവരി പുട്ടിൽ പോത്തു റോസ്റ്റും നാടൻ കോഴി പെരട്ടും...
ബീഫ് ഫ്രൈ എന്നും എപ്പോഴും ഇഷ്ടം. മനതാരിൽ കൊതിയോടെ കൊണ്ട് നടക്കുന്ന ബീഫിന്റെ ചില രുചിയിടങ്ങളുണ്ട്. അതിൽ ഒന്നും കൂടി. MS Hotel വിളപ്പിൽ ശാല. ചില മാണിക്യങ്ങൾ അങ്ങനെയാണ്. അതിങ്ങനെ മറഞ്ഞ് കിടക്കും. രുചിപ്പെരുമയുമായി നമ്മളറിയാതെ. അടുത്തറിയുമ്പോൾ ഹൃദയത്തെ രുചി കൊണ്ട് കീഴടക്കിക്കളയും. അത്തരത്തിലൊന്ന്. അടുത്തായിട്ടും അറിയാൻ കുറേ വൈകി പോയി വിളപ്പിൽ പഞ്ചായത്തിൽ തുടങ്ങിയ ആദ്യത്തെ ഹോട്ടൽ. എത്രയോ വർഷങ്ങൾക്ക് മുന്നേ സോദര പിള്ളയുടെ ചായക്കട എന്ന പേരിൽ പഴമക്കാർക്കിടയിൽ പേര് പിടിച്ചു പറ്റിയ രുചി. വിളപ്പിൽകാർക്ക് ഒരു ഭക്ഷണയിടം എന്ന് പറയാൻ...
1963 ൽ ശ്രീ അബ്ദുൾ റഹ്‌മാൻ തുടങ്ങി വച്ച മട്ടന്റെ അശ്വമേധം. ഇന്നും രാജകീയമായി അതിന്റെ കുതിപ്പ് തുടരുന്നു.  ശ്രീ അബ്ദുൾ റഹ്‌മാന്റെ കാലശേഷം 2007 ൽ മരുമകൻ ശ്രീ മുഹമ്മദ് റാഫി ആ സാരഥ്യം ഏറ്റെടുത്തു അതിന്റെ പ്രൗഢി ഒട്ടും കുറയാതെ തന്നെ മുന്നോട്ട് നയിക്കുന്നു. പുതുതലമുറയിലെ കരുത്തനായ കാവലാളായി മുഹമ്മദ് റാഫിയുടെ മകൻ ശ്രീ ഷമീർ എല്ലാത്തിനും മേൽ നോട്ടം വഹിക്കുന്നു. 2007 മുതൽ തന്നെ ഷമീറും ഇവിടെയുണ്ട്. "ഇത് റാജില. മുട്ടത്തറയിലെ പൊന്നറപാലത്തിനടുത്തുള്ള റാജില. മട്ടന്റെ സുൽത്താന. ആരുടെ മുന്നിലും തല...
Najiya Ershad പൊതിച്ചോറ് മുതൽ പുഡിങ്‌സ് വരെ Yummyspot എന്ന സംരംഭത്തിലൂടെ പൊതിച്ചോറുമായി തന്റെ വരവ് അറിയിച്ചകൊട്ടാരക്കരക്കാരി പെൺകുട്ടി. തിരുവനന്തപുരത്തു മരുമകളായി വന്ന് തിരുവനന്തപുരത്തിന്റെ മകളായി മാറി ഭക്ഷണപ്രേമികളുടെ വയറും അങ്ങനെ മനസ്സും നിറയിപ്പിച്ച അവരുടെ ആദരവും സ്നേഹവും ഏറ്റു വാങ്ങിയ പെൺകുട്ടി. ഇത് Najiya Ershad 2018 ഏപ്രിൽ മാസം ആയിരുന്നു നജിയയുടെ ഹോം ഷെഫ് ആയുള്ള തുടക്കം. ഇപ്പോൾ ഈ ഒരു വർഷം എത്തി നിൽക്കുന്ന കാലഘട്ടത്തിനുള്ളിൽ പല വിധ രുചി വിഭവങ്ങളിലൂടെ കടന്നു പോയി അവിടെയെല്ലാം തന്റെ കൈ പുണ്യം തെളിയിച്ച് ,...
സ്ഥാപനത്തിന്റെ പേര് - VLC - വിജയലക്ഷ്മി കാഷ്യു കമ്പനി.സ്ഥലം: പൂജപ്പുര. പാങ്ങോടിനും പൂജപ്പുര ജംഗ്ഷനും ഇടയ്ക്ക്‌, മഹിളാ മന്ദിരത്തിന്റെ ഓപ്പോസിറ്റ് റോഡ് സൈഡിൽ ആണ്. പാങ്ങോട് നിന്ന് പോകുകയാണെങ്കിൽ പൂജപ്പുര ജംഗ്ഷൻ എത്തണ്ട. ഇവിടെ നിന്ന് വർഷങ്ങളായി cashew nut വാങ്ങിക്കുന്നു. 500 ഗ്രാമിന് കവറിൽ MRP ₹ 580 ആണെങ്കിലും ₹485 നു ഇവിടെ നിന്ന് നേരിട്ട് തരും. കാർഡും എടുക്കും. ഇവിടെ വന്നു പല ബേക്കറിക്കാരും പലവ്യഞ്ജനക്കാരും 485 രൂപയ്ക്കു മേടിച്ചിട്ടു വില കൂട്ടി വിൽക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഒരുപാടു പേർക്ക് അല്ലെങ്കിലും...
രുചിയുടെ അകത്തളത്തിലേക്കു...(ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല) പഴമയുടെ മണ്ണിൽ രുചികൾ നിറഞ്ഞുയരുമ്പോഴും പുതുമയുടെ സ്വപ്നങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് തുടങ്ങിയ സംരംഭം. ഇത് അകത്തളം എന്ന ഭക്ഷണയിടം. Location: വഴുതക്കാട് നിന്ന് DPI - പൂജപ്പുരയിലോട്ടു പോകുന്ന റോഡ്‌ വഴി ആകാശവാണി എത്തേണ്ട, അതിനു മുൻപ് വലതു വശത്തു Comsol എന്ന സ്ഥാപനത്തിന് അടുത്തായിട്ടു. നേരെ എതിരെ ഇടതു വശത്തായി ഒരു car accessories ഷോപ്പും കാണാം. ഉച്ച സമയം, ഓഫീസിലാണ്. ആഹാരം കൊണ്ട് വന്നിരുന്നില്ല. പുറത്തു പോകണം. ഗ്രൂപ്പിൽ വന്ന ഇവരുടെ പരസ്യം...
മൂന്ന് തവണ കേറിയിറങ്ങി, മൂന്നാമത്തെ തവണ അത് കിട്ടി ആ റവ കഞ്ഞി. ₹ 6. ഒരു ഒന്ന് ഒന്നര ഗ്ലാസ്സ് ഉണ്ടായിരുന്നു. കൂടെ രണ്ട് നല്ല കാരാവടയും പൊട്ടിച്ച് ഒന്നാം തരം ചമ്മന്തി കോരിയൊഴിച്ചതിൽ ഞെരടി അങ്ങ് കഴിച്ചു. രാവിലെ ഒരു 11.15 നാണ് കഴിച്ചത്. റവ കഞ്ഞി രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കിട്ടുകയുള്ളു. അത് കഴിഞ്ഞ് കിട്ടാൻ ഭാഗ്യം വേണം. കൂടുതലും പുറം ജോലിക്കാർ വന്ന് തീർക്കും. പാത്രത്തിൽ പാഴ്സലും വാങ്ങിച്ചോണ്ട് പോകും. ഇടപ്പഴഞ്ഞിയിൽ നിന്ന് നല്ല...
ഇത് Krishna Veni's Samayalarai - 30 വർഷത്തെ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്റായിരുന്ന കോർപ്പറേറ്റ് സെക്ടർ ജോലിയിൽ നിന്ന് രുചിയുടെ ലോകത്തിലേക്ക്. പാരമ്പര്യമായി അമ്മയിൽ നിന്ന് പകർന്ന് കിട്ടിയ കൈപുണ്യവുമായി ഈ തഞ്ചാവൂർ സ്വദേശിനി നമ്മളെയും കാത്തിരിക്കുന്നു. ശ്രീമതി ഇന്ദിരാഗാന്ധി വരെ സന്ദർശനം നടത്തിയിട്ടുള്ള തഞ്ചാവൂരിലെ ഭവനത്തിൽ നിന്ന് IAS ഓഫീസറായിരുന്ന പിതാവ് ടി.വി സ്വാമിനാഥന്റെ ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിലും കൂടെ പോകേണ്ടി വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ 44 വർഷമായി തിരുവനന്തപുരത്ത് തന്നെയാണ് സ്ഥിരതാമസം. പുളിയോധരൈയിൽ കൂടിയാണ് കൃഷ്ണവേണി എന്ന പേര് ആദ്യം കേൾക്കുന്നത്.എന്താണ് ഈ പുളിയോധരൈ? തമിഴ്നാട്ടിൽ...
കളിമണ്ണിലെ ചുട്ട മീൻ തിരുവനന്തപുരത്തെ ഹോംഷെഫുകളെ പരിചയപ്പെടുത്തുന്ന ഒരു പംക്തിക്ക് തുടക്കം കുറിക്കുകയാണ് ഇവിടെ. Homechef ൽ നിന്ന് വളർന്ന് ഒരു business entrepreneur ആയി മാറിയ ഹിമയെ പരിചയപ്പെടുത്തുകയാണ് ആദ്യം. കളിമണ്ണിൽ ചുട്ടെടുത്തത് എന്ന് എവിടെയെങ്കിലും കേട്ട് തുടങ്ങിയാൽ പെട്ടെന്ന് മനസ്സിലേക്ക് ഇരച്ച് കയറുന്ന രണ്ട് പേരുകളുണ്ട് ഹിമ അല്ലെങ്കിൽ ചപ്പാത്തികാസ. അത്രയധികം ഈ പേരുകൾ അനന്തപുരിയിൽ ചിരപരിചതമായി തുടങ്ങി. ഭർത്താവിന് വിദേശത്ത് നല്ലൊരു ജോലി അതോടൊപ്പം തന്നെ കുസാറ്റിൽ നിന്ന് Electrical and Electronics ൽ BTech കഴിഞ്ഞ ഹിമ തന്റെ വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക്...
1976 ൽ തുടങ്ങി, മുൻപ് ഒരു കാലഘട്ടത്തിൽ തരംഗമായിരുന്ന നിസാർ ഹോട്ടലിലോട്ടു ഒരു രണ്ടാം വരവ് കൂടി. മുൻപ് അവിടെ നിന്ന് ഇറങ്ങിയപ്പോൾ സമീർ ഭായ് പറഞ്ഞ 2 കാര്യങ്ങൾ ആണ് മനസ്സിൽ ഉണ്ടായിരുന്നത്. മട്ടൺ പെരട്ടും മട്ടൺ പൊരിച്ചതും. രണ്ടും മുൻ‌കൂർ ഓർഡർ കൊടുക്കണം. പൊരിച്ചത് തരുന്നത് ഒരു ഫുൾ ആടിനെ ആണ്. അത് ഒരു 7-8 കിലോ വരും. അതിനു നല്ല വിലയാകും. ഒരു function എന്തെങ്കിലും വരട്ടെ. മട്ടൺ പെരട്ട് വേണമെങ്കിൽ ആലോചിക്കാം. അത് മിനിമം 1 കിലോ ആണെങ്കിലേ...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
haze
32 ° C
32 °
32 °
62 %
2.6kmh
20 %
Tue
31 °
Wed
30 °
Thu
30 °
Fri
31 °
Sat
30 °
- Advertisement -
Nammude Cake

POPULAR ARTICLES